തുര്‍ക്കി-യുഎസ് ധാരണ

അങ്കാര: തുര്‍ക്കിയും യുഎസും തമ്മില്‍ വടക്കന്‍ ഇറാഖിലെ എണ്ണപ്പാടങ്ങള്‍ സംബന്ധിച്ച് ധാരണയായി. വടക്കന്‍ ഇറാഖിലെ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാന്‍ തുര്‍ക്കി സൈന്യത്തെ അയയ്ക്കില്ലെന്ന് തുര്‍ക്കി ഭരണകൂടം യുഎസിനെ അറിയിച്ചു.
മറ്റ് സുരക്ഷാപ്രതിസന്ധികളോ അഭയാര്‍ത്ഥി പ്രശ്നങ്ങളോ ഇല്ലെങ്കില്‍ യാതൊരു കാരണവശാലും തുര്‍ക്കി സൈന്യത്തെ വടക്കന്‍ ഇറാഖിലേക്ക് അയയ്ക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഇറാഖിലെ സമ്പന്നമായ എണ്ണപ്പാടങ്ങളാണ് വടക്കന്‍ ഇറാഖിലെ കിര്കുക്കിലുള്ളത്. ഈ പ്രദേശത്തില്‍ എന്നും തുര്‍ക്കിക്ക് നോട്ടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കിര്‍കുക്ക് പിടിക്കാന്‍ തുര്‍ക്കി സേനയെ അയയ്ക്കുമെന്ന വാര്‍ത്താ യുഎസിനെ അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കി ഈ പദ്ധതിയില്‍ നിന്നും പിന്മാറിയെന്നത് യുഎസിന് ആശ്വാസമായി.
അതേ സമയം ഇറാഖിലെ കുര്‍ദ്ദുകളെ അടിച്ചമര്‍ത്താനും അഭയാര്‍ത്ഥി പ്രവാഹം തടയാനും വേണ്ടിവന്നാല്‍ വടക്കന്‍ ഇറാഖിലേക്ക് സേനയെ അയയ്ക്കുമെന്നും തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. കുര്‍ദ്ദുകള്‍ കിര്‍കുക്കിലെ എണ്ണപ്പാടങ്ങള്‍ കയ്യടക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും തുര്‍ക്കി അറിയിച്ചു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications