ശിവദാസമേനോന് മര്‍ദ്ദനം: അന്വേഷിക്കും
തിരുവനന്തപുരം: കളക്ടറേറ്റ് മാര്‍ച്ചിനിടയില്‍ മുന്‍മന്ത്രി ടി. ശിവദാസമേനോന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനിടയിലാണ് ശിവദാസമേനോന് മര്‍ദ്ദനമേറ്റത്. തലപൊട്ടി ചോരയൊലിക്കുകയും ചെയ്തു. അന്നത്തെ മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ആന്റണി വഴങ്ങിയില്ല. ഇത് സര്‍ക്കാരിനോടുള്ള സിപിഎം രോഷം ആളിക്കത്തിക്കാന്‍ ഇടയാക്കി.
പൊലീസ് വകുപ്പുതല അന്വേഷണമാണ് നടത്തുക. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി യോഗത്തിനിടയിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കമ്മിറ്റിയില്‍ സിപിഎം അംഗം എം.വി. ജയരാജനും കേരളാ കോണ്‍ഗ്രസ്(ജോസഫ്) ഗ്രൂപ്പ് അംഗം പി.സി. ജോര്‍ജ്ജും ഈ പ്രശ്നം ഉന്നയിച്ചു.
ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രക്ഷിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് തെറ്റുകളുണ്ടായാല്‍ ശിക്ഷിയ്ക്കും. - ആന്റണി പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications