അല്‍ ക്വയ്ദ യു എസില്‍ ആക്രമണം നടത്തുമെന്ന് ന്യൂസ് വീക്ക്
വാഷിംഗ്ടന്‍: അല്‍ ക്വയ്ദ യു എസില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി ന്യൂസ് വീക്ക് മാസിക എഫ് ബി ഐ യെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷിനറെ ക്രാഫോര്ഡിലുളള കൃഷിയിട (റാഞ്ച്) ത്തിലാണ് അല്‍ ക്വയ്ദ ആക്രമണം നടത്താന്‍ ഉദ്ദേശിയ്ക്കുന്നതെന്നും മാസിക പറയുന്നു.
ഇതിനായി ഭീകര സംഘടന പടയാളികളെ ടെക്സാസിലെയ്ക്ക് അയച്ചുകഴിഞ്ഞത്രെ. കഴിഞ്ഞ വര്‍ഷം അല്‍ക്വയ്ദയുടെ ഉന്നതനായ ഖാലിദ് ഷേഖ് മുഹമ്മദ് വാതകം ഉപയോഗിച്ച് മുറി ചൂടാക്കുന്ന യു എസിലെ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ അണികളോട് ആവശ്യപ്പെട്ടിരുന്നു. ലോക വ്യാപാര കേന്ദ്രത്തില്‍ ആക്രമണം നടത്തിയതിന്റെ സൂത്രധാരന്‍ ഇദ്ദേഹമാണെന്നാണ് കരുതുന്നത്. ഈ കെട്ടിടങ്ങളില്‍ സ്ഫോടനം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. മാത്രമല്ല അല്‍ ക്വയ്ദയുടെ രഹസ്യാന്വേഷണ വിഭാഗം യു എസിലെ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങള്‍, അണക്കെട്ടുകള്‍, പാലങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
അല്‍ ക്വയ്ദി പുതിയതായി അണികളെ ചേര്‍ക്കുന്നതായാണ് യു എസ് കരുതുന്നത്. റിയാദിലും കാസാബ്ലാങ്കയിലും നടന്ന ആക്രമണങ്ങള്‍ ഇതാണ് സൂചിപ്പിയ്ക്കുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications