ഐ ഗ്രൂപ്പിന്റെ ബഹിഷ്കരണം തലവേദന
തിരുവനന്തപുരം: നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ച ബഹിഷ്കരിക്കുന്നതിനുള്ള ഐ ഗ്രൂപ്പിന്റെ തീരുമാനം സര്‍ക്കാരിന് തലവേദനയാവുന്നു.
ഐ ഗ്രൂപ്പിന്റെ ചര്‍ച്ചയിലെ അഭാവം മുതലെടുത്ത് സര്‍ക്കാരിനെ ആക്രമിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. ധനാഭ്യര്‍ഥന ചര്‍ച്ചയുടെ ആദ്യദിവസമായ ജൂണ്‍ 24 ചൊവാഴ്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും സി പി ഐ നിയമസഭാകക്ഷി നേതാവ് കെ. പി. രാജേന്ദ്രനും ഐ ഗ്രൂപ്പ് ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ആക്രമിച്ചു.
സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലെ രണ്ടു വര്‍ഷത്തെ ഭരണം വിജയമാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു വിഭാഗം ഭരണകക്ഷി എം എല്‍ എമാര്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കുന്നതെന്ന് അച്യുതാനന്ദന് ചോദിച്ചു.
അതേ സമയം ഐ ഗ്രൂപ്പിന്റെ ചര്‍ച്ചാ ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഒത്തുതീര്‍പ്പിനായി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് ശ്രമം തുടങ്ങി. കെ. കരുണാകരനുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം ഉമ്മന്‍ചാണ്ടിയെ കണ്ട് കരുണാകരന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടി നിര്‍ദേശങ്ങള്‍ ആന്റണിയെ അറിയിക്കുമെന്ന് മുരളി പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications