നിതീഷ് രാജിവച്ചു: പ്രധാനമന്ത്രി സ്വീകരിച്ചില്ല
ദില്ലി: സമതാ പാര്‍ട്ടിയിലെ ചേരി പോര് കാരണം റെയില്‍വേ വകുപ്പ് മന്ത്രി നിതീഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചു. പക്ഷേ രാജി പ്രധാനമന്ത്രി സ്വീകരിച്ചിട്ടില്ല.
രണ്ടാഴ്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രിയെ കണ്ട് തന്നെ രാജിവയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അതിന് സമ്മതിച്ചിരുന്നില്ല.
ജൂലൈ 14 തിങ്കളാഴ്ച പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗം ദില്ലിയില്‍ നടന്നിരുന്നു. അതില്‍ വച്ച് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു. ഈ യോഗത്തില്‍ വച്ചാണ് നിതീഷ് തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് വൈകീട്ടാണ് രാജികത്ത് പ്രധാനമന്ത്രിയ്ക്ക് നല്‍കിയത്. പാര്ട്ടിയ്ക്കകത്തുള്ളവര് തനിയ്ക്കെതിരെ കനത്ത ആരോപണങ്ങള്‍ നടത്തുന്നതായാണ് നിതീഷിന്റെ പരാതി. അതിനെ ഫെര്‍ണാണ്ടസ് എതിര്‍ക്കുന്നുമില്ല. സമതാ പാര്‍ട്ടിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത ചേരിപ്പോരാണ്. ഫെര്‍ണാണ്ടസിനെ അനുകൂലിയ്ക്കുന്ന ഒരുസംഘവും നിതീഷിനെ അനുകൂലിയ്ക്കുന്ന ഒരുസംഘവുമാണ് പാര്‍ട്ടിയില്‍ പ്രബലം.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications