മാറാട്: പുനരധിവാസം ബുദ്ധിമുട്ടെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: മാറാട് പൂര്‍ണമായും ശാന്തമാകാതെ പൊലീസ് സംരക്ഷണത്തില്‍ പുനരധിവാസം നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മാറാട് ദുരിതാശ്വാസക്യാമ്പില്‍ താമസിയ്ക്കുന്ന മറിയംബിയും മറ്റ് ഏതാനും മുസ്ലിം സ്ത്രീകളും ഹൈക്കോടതിയില്‍ നല്കിയ പരാതിയിന്മേലുള്ള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ മറുപടി നല്‍കിയത്.
ഒന്നര കിലോമീറ്ററിനകത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ഇടവിട്ട് താമസിക്കുന്ന സ്ഥലമാണ് മാറാട്. അവിടെ ഒരു സമുദായത്തിന്റെ സുരക്ഷയ്ക്ക് മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല. മുസ്ലീം കുടുംബങ്ങളെ പൊലീസ് സംരക്ഷണത്തോടെ പുനരധിവസിപ്പിച്ചാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് കാരണമാകും. അതിനാല്‍ പുനരധിവാസത്തിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications