ഐ ഗ്രൂപ്പ് ജോണിനെതിരെ നീങ്ങും
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. ഒ. ജോണിനെതിരെ നീക്കം നടത്താന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
സപ്തംബര്‍ നാല് വ്യാഴാഴ്ച എറണാകുളത്ത് ചേര്‍ന്ന യോഗത്തിലാണ് ഗ്രൂപ്പ് നേതാവിനെ വേദനിപ്പിച്ച ഹൈക്കമാന്റ് തീരുമാനത്തിനെതിരെ നീങ്ങാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചത്. എറണാകുളം മണ്ഡലത്തിലെ നേതാക്കളുടെ യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു.
എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കെ. കരുണാകരന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കാനാണ് യോഗം തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുട്ടി മാസ്ററുടെ അധ്യക്ഷതയിലായിരുന്ന യോഗം.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദേശ പ്രകാരം ഹൈക്കമാന്റ് സ്ഥാനാര്‍ഥിയാക്കിയ എം. ഒ. ജോണിനെതിരെ തിരിയാനുള്ള ഐ ഗ്രൂപ്പ് തീരുമാനം കോണ്‍ഗ്രസിലെ സംഘര്‍ഷങ്ങളെ ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നയിക്കുകയാണ്. കെ. കരുണാകരന്റെയും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെയും പ്രസ്താവനകളില്‍ നിഴലിക്കുന്നത് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് ചേരിയായി തിരിയുമെന്നു തന്നെയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications