മാറാട് പുനരധിവാസം ഒക്ടോ. രണ്ടിനുള്ളില്‍
തിരുവനന്തപുരം: മാറാട് പുനരധിവാസം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനുള്ളില്‍ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മാറാട് പ്രശ്നത്തെ തുടര്‍ന്ന് ഇതാദ്യമായാണ് പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരു തീയതി പ്രഖ്യാപിക്കുന്നത്.
മാറാട് നിന്ന് ഓടിപ്പോയവര്‍ കഴിയുന്ന ക്യാമ്പുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
പുനരധിവാസത്തിന്റെ മേല്‍നോട്ടത്തിന് പൊതുഭരണവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കെ. വിജയകുമാറിനെ ചുമതലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെം കുടുംബങ്ങള്‍ക്ക് കൂടുതല്‍ സഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
കേന്ദ്രം ഭരിക്കുന്ന കക്ഷി മാറാട് പ്രശ്നത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്ന് ആന്റണി കുറ്റപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇരട്ടത്താപ്പാണ് ബി ജെ പി സ്വീകരിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications