സ്പിക്കറെ എതിര്‍ക്കുന്നതിന് ഭൂരിപക്ഷം ഉണ്ടോ? ആര്യാടന്
തിരുവനന്തപുരം: പ്രതിപക്ഷത്തിന് ധൈര്യമുണ്ടെങ്കില്‍ സ്പീക്കര്‍ക്കെതിരെ ഭൂരിപക്ഷം അംഗങ്ങള്‍ ഒപ്പിട്ട പ്രമേയവുമായി ഗവര്‍ണറെ കാണട്ടെ എന്ന് എ വിഭാഗം എം എല്‍ എ ആയ ആര്യാടന് മുഹമ്മദ്.
സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുന്നതിനെ അപലപിച്ചുകൊണ്ടാണ് ആര്യാടന് ഈ ആവശ്യം ഉന്നയിച്ചത്.
സ്പീക്കര്‍ക്കെതിരെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടാന്‍ കഴിയാതെ സഭ വിളിച്ച് കൂട്ടാന്‍ ആവശ്യപ്പെടുന്നതില്‍ കഴമ്പില്ല. സഭ നടക്കാത്ത സമയത്ത് നല്കിയ സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയം ആധാരമാക്കി സഭ വിളിച്ച് കൂട്ടാന്‍ സര്‍ക്കാരിന് ഭരണഘടനാ പരമായി ബാദ്ധ്യതയില്ല. സഭ പിരിഞ്ഞ ശേഷം നല്കുന്ന പ്രമേയത്തിന് ഭരണഘടനാ പരമായി സാധുതയും ഇല്ല.
ആന്റണി സര്‍ക്കാരിനെ വീഴ്തി പകരം സര്‍ക്കാരിനെ പ്രതിഷ്ടിയ്ക്കാമെന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്നും ആര്യാടന് പറഞ്ഞു.
സിപിഎമ്മിനെ പിളര്‍ത്താനാണ് കരുണാകരന്റെ നീക്കമെന്നും കരുണാകരന് കോണ്‍ഗ്രസ് വിട്ട് പുറത്തുപോകുന്ന പ്രശ്നമില്ലെന്നും ആര്യാടന് പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications