ഐ ഗ്രൂപ്പ് യോഗം തിങ്കളാഴ്ച വൈകീട്ട്
തിരുവനന്തപുരം: ഹൈക്കമാന്റ് തീരുമാനങ്ങളോട് എങ്ങിനെ പ്രതികരിയ്ക്കണമെന്ന് നിലപാടെടുക്കാന്‍ കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പിന്റെ നേതൃയോഗം ഡിസംബര്‍ 29 തിങ്കളാഴ്ച വൈകിട്ട് ചേരും. സത്യന് മെമ്മോറിയല്‍ ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ കെ.കരുണാകരനും പങ്കെടുക്കും.
ഘടകകക്ഷികളുമായി ഹൈക്കമാന്റ് ചര്‍ച്ചകള്‍ നടത്തുന്നത് ഐ ഗ്രൂപ്പ് ക്യാമ്പില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. കരുണാകരന് അനുകൂലമായി ഘടകകക്ഷികള്‍ സംസാരിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഐ ഗ്രൂപ്പ് നേതൃത്വം വീക്ഷിക്കുന്നത്.
കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, ജില്ലകളില്‍നിന്നുള്ള പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരാണ് പങ്കെടുക്കുക. ആന്റണിയെ നേതൃസ്ഥാനത്തുനിന്ന് നീക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന നീക്കങ്ങള്‍ക്ക് ഇനി എന്തൊക്കെ ഒരുക്കങ്ങള്‍ നടത്തണം എന്ന കാര്യമാണ് പ്രധാനമായും ഈ യോഗംകൊണ്ട് ഉദ്ദേശിക്കുന്നത്.
സോണിയാഗാന്ധിയുടെ മുംബൈയിലെ പ്രസ്താവനയും ഐ ഗ്രൂപ്പിന് ആവേശമുണ്ടാക്കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശിക്ഷാനടപടികള്‍ക്ക് സാധ്യതയില്ലെന്ന കാര്യവും ഐ ഗ്രൂപ്പിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications