Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി

ദില്ലി: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം മൂലം കിഴക്കേന്ത്യന്‍ തീരത്തെ 70 ലക്ഷം ഇന്ത്യക്കാര്‍ ഭവന രഹിതരാകുമെന്ന്‌ പരിസ്ഥിതി മന്ത്രാലയം.വന-പരിസ്ഥിതി മന്ത്രാലയം സഹമന്ത്രി നമോ നാരായണ്‍ മീണ പാര്‍ലമെന്റില്‍ അറിയിച്ചതാണീ കാര്യം.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്‌ പരിസ്ഥിതി വകുപ്പ്‌ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുളളത്‌. 21ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രജലനിരപ്പ്‌ ഒരു മീറ്റര്‍ ഉയരുമെന്നും തുടര്‍ന്ന്‌ 5,764 ചതുരശ്ര അടി തീരപ്രദേശം വെളളത്തിനടിയിലാവുമെന്നും പഠനം വെളിപ്പെടുത്തുന്നു.

ഇത്‌ 70 ലക്ഷം ജനങ്ങളെ ഭവനരഹിതരാക്കും. അതിനു പുറമേ, 4,200 കിലോമീറ്ററോളം റോഡുകളും വെളളത്തിനടിയിലാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുഴലിക്കാറ്റ്‌ , കൊടുങ്കാറ്റ്‌, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെല്ലാം ഏറ്റവുമധികം ബാധിക്കുക തീരദേശത്തെയാണ്‌. ഒറീസയിലെ ജഗത്‌ സിങ്‌പൂര്‍, കേന്ദ്രപാറാ, ആന്ധ്രപ്രദേശിലെ നെല്ലൂര്‍, തമിഴ്‌നാടിലെ നാഗപ്പട്ടണം എന്നീ തീരദേശങ്ങളാണ്‌ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന പ്രദേശങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+