കോഴിക്കോട് സ്ഫോടനം: മലപ്പുറം സ്വദേശി പിടിയില്‍
കോഴിക്കോട്: കോഴീക്കോട് സ്ഫോടനത്തിന് പിന്നിലുള്ളയാളെന്ന് സംശയിക്കപ്പെടുന്ന മലപ്പുറം സ്വദേശി നാസറിനെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു.
ദുബായിലായിരുന്ന ഇയാള്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. നാസറിനെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്.
2006 മാര്‍ച്ച് മൂന്നിനായിരുന്നു കേരളത്തെ ഞെട്ടിച്ച സ്ഫോടനങ്ങള്‍ അരങ്ങേറിയത്. കോഴീക്കോട്ടെ രണ്ട് ബസ് സ്റ്റാന്ഡുകളിലായിട്ടായിരുന്നു സ്ഫോടനങ്ങള്‍. സ്ഫോടനത്തിനു തൊട്ടു മുമ്പു വരെ സ്ഥലത്ത് ഫോണില്‍ സംസാരിച്ചയാളെ ചുറ്റപ്പറ്റിയായിരുന്നു അന്വേഷണം മൂന്നോട്ടു നീങ്ങിയിരുന്നത്.
ദൃക്സാക്ഷികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ വരച്ച രേഖാ ചിത്രത്തില്‍ ഇയാള്‍ മലപ്പുറം സ്വദേശിയായ നാസറാണെന്നു തിരിച്ചറിയുകയായിരുന്നു. നാസറിനെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ നടപടികള്‍ തുടരുന്നതിനിടെയാണ് ഇയാള്‍ മുംബൈയിലെത്തിയത്.
ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലെത്തിയാലും അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications