പുനഃസംഘടന: ഒന്നും ചോദിച്ചില്ലെന്ന് കരുണാകരന്
കൊച്ചി: കോണ്‍ഗ്രസിലേക്ക് കരുണാകരന്റെ കൂടെ മടങ്ങിയെത്തിയവരെ ഉള്‍പ്പെടുത്തുന്നതിന് എഐസിസി ജനറല്‍ സെക്രട്ടറി ക്വിദായിയും കെ. കുരണാകനുമായി പ്രാഥമിക ചര്‍ച്ച നടത്തി.
കരുണാകര വിഭാഗക്കാരെ ഉള്‍പ്പെടുത്തി പുനഃസംഘടന നടപ്പിലാക്കുമെന്ന് ഇരുവരും ചര്‍ച്ചയ്ക്കു ശേഷം സൂചന നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കു ശേഷം പുറത്തു വന്ന മൊഹ്സിന ലീഡര്‍ ക്ഷണിച്ച പ്രകാരം ഊണു കഴിയ്ക്കാന്‍ വന്നതാണെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ഊണു നന്നായെന്നും മടങ്ങിയെത്തിയവരെ ഉള്‍ക്കൊള്ളിക്കണമെന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും മൊഹ്സിന പറഞ്ഞു. കരുണാകന് പ്രത്യേക പദവികളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും എങ്കിലും തിരികെയെത്തിയവരുടെ താത്പര്യം സംരക്ഷിയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതെ സമയം ലീഡറെ പ്രവര്‍ത്തക സമിതി അംഗമാക്കിയുള്ള പ്രഖ്യാപനമുണ്ടാകുമോയെന്ന ചോദ്യത്തിന് കണ്ടു കണ്ടനങ്ങനെയിരിക്കും ജനത്തിനെ എന്നു തുടങ്ങുന്ന ജ്ജാനപ്പാന പാടിയാണ് കരുണാകന് പ്രതികരിച്ചത്.
താന്‍ ആരോടും ഒന്നും ആവശ്യപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications