സാഹിത്യ നിരൂപകന് കെ.പി അപ്പന് അന്തരിച്ചു

മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്കുമുമ്പ് കൊല്ലത്തേയ്ക്ക് കൊണ്ടുപോകും. ചൊവ്വാഴ്ചയാണ് സംസ്കാരം നടക്കുക. ആധുനിക സാഹിത്യ വിമര്‍ശന മേഖലയിലെ അസ്ഥിത്വവാദത്തിന്റെ ചിന്താധാരയുടെ ശക്തനായി വക്താവായിരുന്നു അദ്ദേഹം.
ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹവും വിശ്വാസവും, തിരസ്കാരം, മധുരം നീണ്ട ജീവിതം, മാറുന്ന മലയാള നോവല്‍ തുടങ്ങി ഒട്ടേറെ കൃതികളുടെ രചയിതാവാണ്.
കാര്‍ത്തികയില്‍ പത്മനാഭന് അപ്പന് എന്ന കെപി അപ്പന് 1936ല്‍ ആലപ്പുഴയിലാണ് ജനിച്ചത്. സനാതനധര്‍മ്മ വൈദ്യശാല, എസ്ഡി കോളെജ്, മഹാരാജാസ് കോളെജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ആലുവ യുസി കോളെജിലും, ചേര്‍ത്തല എസ്എന്‍ കോളെജിലും അധ്യാപകനായിരുന്നു.
1992ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഓമനയാണ് ഭാര്യ. രജിത്, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്.
More From
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications