സാഹിത്യ നിരൂപകന് കെ.പി അപ്പന് അന്തരിച്ചു

മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്കുമുമ്പ് കൊല്ലത്തേയ്ക്ക് കൊണ്ടുപോകും. ചൊവ്വാഴ്ചയാണ് സംസ്കാരം നടക്കുക. ആധുനിക സാഹിത്യ വിമര്‍ശന മേഖലയിലെ അസ്ഥിത്വവാദത്തിന്റെ ചിന്താധാരയുടെ ശക്തനായി വക്താവായിരുന്നു അദ്ദേഹം.
ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹവും വിശ്വാസവും, തിരസ്കാരം, മധുരം നീണ്ട ജീവിതം, മാറുന്ന മലയാള നോവല്‍ തുടങ്ങി ഒട്ടേറെ കൃതികളുടെ രചയിതാവാണ്.
കാര്‍ത്തികയില്‍ പത്മനാഭന് അപ്പന് എന്ന കെപി അപ്പന് 1936ല്‍ ആലപ്പുഴയിലാണ് ജനിച്ചത്. സനാതനധര്‍മ്മ വൈദ്യശാല, എസ്ഡി കോളെജ്, മഹാരാജാസ് കോളെജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ആലുവ യുസി കോളെജിലും, ചേര്‍ത്തല എസ്എന്‍ കോളെജിലും അധ്യാപകനായിരുന്നു.
1992ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഓമനയാണ് ഭാര്യ. രജിത്, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്.
More From
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ











Click it and Unblock the Notifications