പിണറായിയ്ക്കെതിരെ കാസര്‍കോട്ടും പോസ്റ്റര്‍
കാസര്‍കോട്: ദില്ലിയിലും കോട്ടയത്തും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പിണറായി വിജയനെതിരെ കാസര്‍കോട്ടും പോസ്റ്ററുകള്‍. കാഞ്ഞങ്ങാട് നഗരത്തിലും ചെമ്മട്ടം വയലിലെ ആശുപത്രിയ്ക്ക് സമീപവുമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഒബാമ ചരിത്രത്തിലേയ്ക്ക്, പിണറായി ജയിലിലേയ്ക്ക്, പിണറായി സാമ്രാജ്യത്വത്തിന്റെ കൂട്ടാളി തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. സിപിഎം പ്രവര്‍ത്തകര്‍ പോസ്റ്ററുകളെല്ലാം നീക്കം ചെയ്തിട്ടിട്ടുണ്ട്.
ഇതിനിടെ നവകേരളയാത്രയുടെ പ്രചാരണ ബോര്‍ഡുകളില്‍ നിന്നും ജാഥയ്ക്ക് നേതൃത്വം നല്കുന്ന പിണറായിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ പലഭാഗത്തും പിണറായിയുടെ പടത്തിന് പകരം ഇഎംഎസിന്റെയും വിഎസ് അച്യുതാനന്ദന്റെയും ചിത്രങ്ങളോടുകൂടിയ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു
. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കഴിഞ്ഞ ദിവസംവരെ പിണറായിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകളും ബാനറുകളും പരക്കെയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ ഇവയൊക്കെ മാറ്റിയിട്ടുണ്ട്.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...











Click it and Unblock the Notifications