അഞ്ച് കുഞ്ഞുങ്ങള്‍ ഇന്‍ക്യൂബേറ്ററില്‍ വെന്തുമരിച്ചു
ചണ്ഡീഗഡ്: പഞ്ചാബിലെ പട്യാലയിലുള്ള രജീന്ദ്ര ആശുപത്രിയില്‍ ഇന്‍ക്യൂബേറ്ററിന് തീപിടിച്ച് അഞ്ചു നവജാത ശിശുക്കള്‍ മരിച്ചു. മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് കുട്ടികളെ കിടത്തിയിരുന്ന ഇന്‍ക്യൂബേറ്ററിന് തീപിടിക്കുകയാണുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് ഗുര്‍മിത് സിങ് പറഞ്ഞു.
അപകടത്തില്‍ ആറ് കുട്ടികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ മജിസ്ട്രേട്ട് തല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരുലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.
ഇതിന് മുമ്പ് 2008 മാര്‍ച്ചില്‍ അഹമ്മദാബാദിലെ ഒരാശുപത്രിയില്‍ മൂന്നു ദിവസംമാത്രം പ്രായമുള്ള കുഞ്ഞ് ഇന്‍ക്യുബേറ്ററില്‍ വെന്ത് മരിച്ചിരുന്നു. ഇതേദിവസം തന്നെ ദില്ലിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസം പ്രായമായ കുഞ്ഞും ഇതേ രീതിയില്‍ മരിച്ചിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications