വര്‍ഗവഞ്ചകനെന്ന് പറഞ്ഞത് ചാറ്റര്‍ജിയെ: സുധാകരന്
ആലപ്പുഴ: ലാവലിന്‍ കേസില്‍ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ മന്ത്രി ജി സുധാകരന് തിരുത്തി.
വ്യാഴാഴ്ച നടത്തിയ പ്രസംഗത്തില്‍ സുധാകരന് വര്ഗവഞ്ചകന് എന്ന് വിശേഷിപ്പിച്ചത് സ്പീക്കര്‍ സോമനാഥ് ചാറ്റര്ജിയെയാണെന്ന പിണറായി വിജയന്റെ ന്യായീകരണത്തിന് പിന്നാലെയാണ് ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ട് സുധാകരന് സ്വയം തിരുത്തിയിരിക്കുന്നത്.
മന്ത്രിയോ എംഎല്‍എയോ ആയിക്കഴിഞ്ഞാല്‍ നിഷ്പക്ഷരാകുന്നവര് മാര്ക്സിസ്റ്റുകാരല്ലെന്നും കമ്യൂണിസ്റ്റുകാര്‍ ഒറ്റുകാരല്ലെന്നുമായിരുന്നു സുധാകരന് പറഞ്ഞത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ളതല്ല പാര്‍ട്ടിയെന്നും പിണറായി ഊതിക്കാച്ചിയ പൊന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരള സര്‍വ്വകലാശാലാ എംപ്ലോയീസ് യൂണിയന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സുധാകരന് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരു മണിക്കൂറിലേറെ നേരം നീണ്ടുനിന്ന പ്രസംഗത്തിലുടനീളം പിണറായിയെ രക്ഷിക്കുകയും വിഎസിനെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടാണ് സുധാകരന് സ്വീകരിച്ചത്.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications