വര്‍ഗവഞ്ചകനെന്ന് പറഞ്ഞത് ചാറ്റര്‍ജിയെ: സുധാകരന്
ആലപ്പുഴ: ലാവലിന്‍ കേസില്‍ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ മന്ത്രി ജി സുധാകരന് തിരുത്തി.
വ്യാഴാഴ്ച നടത്തിയ പ്രസംഗത്തില്‍ സുധാകരന് വര്ഗവഞ്ചകന് എന്ന് വിശേഷിപ്പിച്ചത് സ്പീക്കര്‍ സോമനാഥ് ചാറ്റര്ജിയെയാണെന്ന പിണറായി വിജയന്റെ ന്യായീകരണത്തിന് പിന്നാലെയാണ് ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ട് സുധാകരന് സ്വയം തിരുത്തിയിരിക്കുന്നത്.
മന്ത്രിയോ എംഎല്‍എയോ ആയിക്കഴിഞ്ഞാല്‍ നിഷ്പക്ഷരാകുന്നവര് മാര്ക്സിസ്റ്റുകാരല്ലെന്നും കമ്യൂണിസ്റ്റുകാര്‍ ഒറ്റുകാരല്ലെന്നുമായിരുന്നു സുധാകരന് പറഞ്ഞത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ളതല്ല പാര്‍ട്ടിയെന്നും പിണറായി ഊതിക്കാച്ചിയ പൊന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരള സര്‍വ്വകലാശാലാ എംപ്ലോയീസ് യൂണിയന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സുധാകരന് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരു മണിക്കൂറിലേറെ നേരം നീണ്ടുനിന്ന പ്രസംഗത്തിലുടനീളം പിണറായിയെ രക്ഷിക്കുകയും വിഎസിനെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടാണ് സുധാകരന് സ്വീകരിച്ചത്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications