മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് യൂറോപ്പില്‍
ഇസ്ലാമാബാദ്: മുംബൈ സ്ഫോടനത്തെക്കുറിച്ച് പാക് സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് തയാറായതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക് മണ്ണിന് പുറത്താണെന്ന മുന്‍ അവകാശവാദങ്ങള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് തയാറായിരിക്കുന്നതെന്നാണ് സൂചന.
അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഭീകരാക്രമണം ആസൂത്രണം ചെയ്തത് യൂറോപ്പിലാണെന്നാണ് കണ്ടെത്തല്‍. അഞ്ച് പേരെ കുറ്റക്കാരാക്കി കേസ് ഫയല്‍ ചെയ്തതായും ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ കസബിനെ വിട്ടുതരണമെന്ന് റിപ്പോര്‍ട്ടില്‍ പാകിസ്താന് ആവശ്യപ്പെടുന്നതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കസബിന്റെ വിചാരണ പാകിസ്താനില്‍ നടത്തണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കണ്ടെത്തിയ പാകിസ്താന്‍കാരായ 5 പേരില്‍ ഒരാള്‍ പിടിയിലായ അജ്മല്‍ കസബാണ്.
പാകിസ്താന്റെ അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയോടെ പുറത്ത് വിടുമെന്ന് പാക് പ്രധാനമന്ത്രി ഗീലാനി നേരത്തെ പറഞ്ഞിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications