വിഴിഞ്ഞം കരാര്‍ രണ്ടാം ലാവലിന്‍: ചെന്നിത്തല
കണ്ണൂര്‍: ഒട്ടേറെ കേസുകള്‍ പരിശോധിയ്ക്കുന്ന അന്വേഷണ ഏജന്‍സിയാണ് സിബിഐയെന്നും അവര്‍ക്ക് തെറ്റ് സംഭവിയ്ക്കാമെന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
എന്നാല്‍ സിബിഐ അന്വേഷിക്കുന്ന എല്ലാ കേസുകളെയും അത്തരത്തില്‍ കണക്കാക്കേണ്ടെന്നും ലാവലിന്‍ കേസില്‍ പിണറായി വിജയന് കുടുങ്ങുമെന്നും ചെന്നിത്തല പറഞ്ഞു. കേരള രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ കേസില്‍ നിന്ന് തലയൂരാമെന്ന് പിണറായിയും സിപിഎമ്മും കരുതേണ്ട. കേരള രക്ഷാ മാര്‍ച്ചിന് അഭൂതപൂര്‍വമായ പിന്തുണയാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിയ്ക്കുന്നത്. സര്‍ക്കാരിനെതിരായ ജനവികാരമാണ് ഇതില്‍ നിന്നും പ്രതിഫലിയ്ക്കുന്നത്.
വിഴിഞ്ഞം കരാറിനെ രണ്ടാം ലാവലിനെന്ന് ചെന്നിത്തല വിശേഷിപ്പിച്ചു. മന്ത്രി എം. വിജയകുമാറും സിപിഎമ്മും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കരാറിലെ അഴിമതിയെക്കുറിച്ച് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി












Click it and Unblock the Notifications