പിബി ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ലെന്ന് തന്നെ
പാലക്കാട്: ലാവലിന്‍ ഇടപാടില്‍ മുന്‍ പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദന് കത്തെഴുതിയിട്ടില്ലെന്ന് പറഞ്ഞാല്‍ ഇല്ല എന്ന് തന്നെയാണ് അര്‍ത്ഥമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കത്ത് വ്യാജമാണെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്.
ബാലാനന്ദന്റെ കത്ത് പിബിയില്‍ ചര്‍ച്ച ചെയ്യുമെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരന്നു പിണറായി. ഇല്ലാത്ത കത്ത് ഉണ്ടെന്ന് ആരും പറയില്ല.
ബാലാനന്ദന്റെ കത്ത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യവും വിഎസിന്റെ ഉത്തരവും ഏത് സാഹചര്യത്തിലായിരുന്നുവെന്ന് അറിയില്ല. ഇത് പരിശോധിച്ചതിന് ശേഷം മറുപടി പറയാം പിണറായി പറഞ്ഞു.
സിപിഎമ്മിനെതിരെയുള്ള മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും സജീവമായതായി പിണറായി ആവര്‍ത്തിച്ചു. ഏതാനും പേര് കൂടിയിരുന്ന് പാര്‍ട്ടിയ്ക്കെതിരെ നുണപ്രചരണവും ആരോപണങ്ങളും സൃഷ്ടിയ്ക്കുന്ന രീതി ഇപ്പോഴുമുണ്ട്. മാനേജുമെന്റുകളാണ് ഇവയെ നിയന്ത്രിക്കുന്നത്.
ലാവലിന്‍ കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി കാരാട്ടിന്റെ പേര് വലിച്ചിഴയ്ക്കാന്‍ താന്‍ ആഗ്രഹിയ്ക്കുന്നില്ല. കര്‍ണാടകയിലെ പോലീസ് സംവിധാനം ആര്‍എസ്എസിന്റെ ചൊല്‍പ്പടിയിലാണെന്നും പിണറായി ആരോപിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications