51 ശതമാനം ഓഹരികള്‍ വിലക്കാന്‍ സത്യത്തിന് അനുമതി
സിംഗപ്പൂര്‍: സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരികള്‍ വില്‍ക്കുന്നതിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി നല്‍കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.
ആഗോള തലത്തില്‍ ടെണ്ടര്‍ വിളിച്ച് ഓഹരി വില്പന നടത്താനാണ് അനുമതി. രണ്ട് ഘട്ടങ്ങളിലായാവും ഓഹരി വില്പന നടക്കുക. ആദ്യ ഘട്ടത്തില്‍ സത്യത്തിന്റെ 31 ശതമാനം ഓഹരികളാവും വിലക്കുക. രണ്ടാംഘട്ടത്തില്‍ 20 ശതമാനം ഓഹരികളും വിലക്കുമെന്ന് കമ്പനി കന്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എല്‍ആന്‍ഡ് ടി, സ്പൈസ് ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ് എന്നീ കമ്പനികളുടെ പക്കലാണ് സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരികള്‍ കൂടുതലുള്ളത്.
More From
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications