പിഎംകെ-എഐഡിഎംകെ ധാരണയായി
ചെന്നൈ: എട്ട് വര്‍ഷം നീണ്ട യുപിഎ ബന്ധം വേര്‍പ്പെടുത്തിയ പാട്ടാളി മക്കള്‍ കക്ഷി(പിഎംകെ)യ്ക്ക് എഐഡിഎംകെ ഏഴ് ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തു. പിഎംകെ നേതാവ് എസ് രാംദോസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എഐഡിഎംകെ നേതാവ് ജയലളിതയാണ് ഇക്കാര്യം അറിയിച്ചത്.
സീറ്റ് ധാരണ സംബന്ധിച്ച് മറ്റു കക്ഷികളുമായി സഖ്യകക്ഷികളുമായി ധാരണയിലെത്തുമെന്നും ജയലളിത വ്യക്തമാക്കി.
സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് കേന്ദ്രത്തില്‍ യുപിഎയുമായും തമിഴ്നാട്ടില്‍ ഡിഎംകെയുമായി പിഎംകെ സഖ്യം വേര്‍പ്പെടുത്തിയത്. യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിമാരായ അന്‍പുമണി രാംദോസും ആര്. വേലുവും ശനിയാഴ്ച തന്നെ രാജിവെയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ചെന്നൈയില്‍ ജയലളിതയുടെ വസതിയായ പോയ്സ് ഗാര്‍ഡനിലെത്തിയാണ് രാംദോസ് ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications