സഞ്ജയ് ദത്തിന് മത്സരിക്കാനാവില്ല: കോടതി

മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് സഞ്ജയ് ദത്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഖ്നൊ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വേണ്ടിയാണ് സഞ്ജയ് ദത്ത് ഈ ഹര്‍ജി നല്‍കിയിരുന്നത്. മുംബൈ വിചാരണക്കോടതി ആറു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സഞ്ജയ് ഇപ്പോള്‍ ജാമ്യത്തിലാണ്.
രണ്ടുവര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ശിക്ഷ മേല്‍ക്കോടതി സ്റ്റേ ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ സുപ്രീം കോടതി ആ ചട്ടം അനുവദിക്കാന്‍ കഴിയില്ലെന്ന് ചൊവ്വാഴ്ച വ്യക്തമാക്കി.
ദത്തിന്റെയും വാദിഭാഗമായ സിബിഐയുടെയും അഭിഭാഷകരുടെ വാദങ്ങള്‍ തിങ്കളാഴ്ചയാണ് നടന്നത്. ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വാദം കേട്ടത്.
പരമ്പരാഗതമായി കോണ്‍ഗ്രസില്‍ ഉറച്ചുനിന്നിരുന്ന ഒരു കുടുംബത്തിലെ അംഗമായ സഞ്ജയ് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications