കല്ലുവാതുക്കല്‍ പ്രതി ഹയറുന്നീസ മരിച്ചു
തിരുവനന്തപുരം:കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസിലെ ഒന്നാം പ്രതി ഹയറുന്നീസ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കരള്‍ രോഗബാധിതയായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു അവര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം.
ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് ഹയറുന്നീസ അസുഖബാധിതയായത്. കുറച്ചു കാലമായി തീരെ അവശനിലയിലായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹയറുന്നീസയുടെ ആശുപത്രി ചെലവുകള്‍ ജയില്‍ അധികൃതരാണു വഹിച്ചിരുന്നത്. മരണ സമയത്തു മകള്‍ ഷീബ കൂടെയുണ്ടായിരുന്നു.
2000 ഒക്റ്റോബര്‍ 22നാണു ഏറെ കോളിളക്കം സൃഷ്ടിച്ച കല്ലുവാതുക്കല്‍ വിഷ മദ്യദുരന്തം ഉണ്ടായത്. സംഭവം നടന്നു രണ്ടു ദിവസത്തിന് ശേഷമാണു ഹയറുന്നീസ പിടിയിലായത്. ദുരന്തത്തില്‍ 33 പേര് മരിയ്ക്കുകയും അഞ്ചു പേരുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications