സഞ്ജയ്ക്ക് പകരം ലഖ്നൊവില്‍ നഫീസ അലി മത്സരിക്കും

സഞ്ജയ് ദത്തിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് പകരം നഫീസയെ മത്സരരംഗത്തിറക്കാന്‍ സമാജ്വാദി പാര്‍ട്ടി തീരുമാനിച്ചിരിയ്ക്കുന്നത്.
മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ടാഡ പ്രത്യേക കോടതി സഞ്ജയ് ദത്തിന് ആറു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും സുപ്രീം കോടതി അത് തള്ളുകയായിരുന്നു.
വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗാമായാണ് താന്‍ മത്സരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതയായിരുന്ന നഫീസ പറഞ്ഞു.
വരുണ്‍ ഗാന്ധിയുടെ പ്രസംഗം എന്നെ ഏറെ വേദനിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. സഞ്ജയ് ദത്തും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തന്റെ ഭാര്യ മാന്യതയാണ് നഫീസയുടെ പേര് നിര്‍ദേശിച്ചതെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
2004 ലെ തിരഞ്ഞെടുപ്പില്‍ സൗത്ത് കൊല്‍ക്കത്ത മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നഫീസ അലി മത്സരിച്ചിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications