അഭയ മൈക്കിളിന്റെ ഹര്‍ജി സിജെഎം കോടതി തള്ളി
കൊച്ചി: അഭയ കേസില്‍ നാര്‍ക്കോ പരിശോധന നടത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെടി മൈക്കിള്‍ നല്കിയ റിവ്യൂഹര്‍ജി എറണാകുളം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി.
കേസില്‍ തെളിവുകള്‍ക്കായി കെടി മൈക്കിള്‍ ഉള്‍പ്പെടെ നാലുപേരെ നാര്‍ക്കോ ടെസ്റ്റിനു വിധേയമാക്കാന്‍ ഇതേ കോടതി സിബിഐക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
അഭയയുടെ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ലി, പയസ്ടെന്ത് കോണ്‍വെന്റിലെ അടുക്കളക്കാരികളായിരുന്ന അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കിയത്.
മറ്റു മൂന്നു പേര് സിജെഎം ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മൈക്കിള്‍ മാത്രം സിജെഎം കോടതിയെ തന്നെ വീണ്ടും സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണു നാര്‍ക്കോ പരിശോധനയ്ക്ക് അനുമതി നല്‍കിയതെന്നായിരുന്നു മൈക്കിളിന്റെ വാദം.
വിധി പറഞ്ഞ ശേഷം അതേ കോടതിയില്‍ കേസ് പുനഃപരിശോധിക്കാനാവില്ലെന്ന സിബിഐയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളിയത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications