പന്നിപ്പനി 200കോടിജനങ്ങള്‍ക്ക് പകര്ന്നേയ്ക്കും
ന്യൂയോര്‍ക്ക്: പന്നിപ്പനി രാജ്യാന്തര തലത്തില്‍ 200 കോടി ജനങ്ങളിലേയ്ക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
എച്ച1എന്‍1 വൈറസ് സംബന്ധിച്ച് ലോകാരോഗ്യ സംഘടന തലവന്‍ കെയ്ജി ഫുക്കുഡയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പകര്‍ച്ചപ്പനി വിഭാഗത്തില്‍പ്പെട്ട രോഗങ്ങള്‍ ലോകത്തെ മൂന്നിലൊന്ന് ജനങ്ങളെ ബാധിക്കുന്നതാണ് മുന്‍കാല അനുഭവങ്ങള്‍.
അതുകൊണ്ടുതന്നെ പന്നിപ്പനിബാധയിലും ഈ ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗഭീഷണി രണ്ട് വര്‍ഷത്തേയ്ക്ക് നീണ്ടുനിന്നേയ്ക്കുമെന്നും യുദ്ധം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍, എച്ച്ഐവി ബാധ തുടങ്ങിയ ഘടകങ്ങള്‍ ഈ പനിയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇതിനിടെ പന്നിപ്പനി പ്രതിരോധമരുന്ന് നിര്‍മ്മിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി ഏഷ്യന്‍ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ വെള്ളിയാഴ്ച യോഗംചേരുന്നുണ്ട്. തായ്ലാന്ഡിലാണ് യോഗം നടക്കുക.
ഇതുവരെ ലോകത്ത് 2000ത്തോളം ആളുകളില്‍ എച്ച്1എന്‍1 വൈറസ് ബാധയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍, സ്വീഡന്, പോളണ്ട് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications