എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം: ഗവര്‍ണര്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച തീരുമാനം വൈകുന്നത് മനഃപൂര്‍വമല്ലെന്ന് സംസ്ഥാന ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ ഓഫീസ് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് വിശദീകരണം നല്‍കുന്നതെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.
ലാവ്ലിന് കേസില്‍ നിയമോപദേശം സംബന്ധിച്ച് സര്‍ക്കാരിനോട് കൂടുതല്‍ അഭിപ്രായം ചോദിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് അനുമതിയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശവും മന്ത്രിസഭാ തീരുമാനത്തിന്റെ മിനുട്സും സിബിഐ റിപ്പോര്‍ട്ടും മറ്റു അനുബന്ധ രേഖകളും ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ചില കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടന്‍ ലഭിയ്ക്കുമെന്നാണ് കരുതുന്നത്. അവ കിട്ടുന്ന മുറയ്ക്ക് രേഖകള്‍ മുഴുവന്‍ പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications