പാലക്കാട് രാജേഷ് തന്നെ
പാലക്കാട് : സിപിഎം വിമത സ്ഥാനാര്‍ത്ഥി എംആര്‍ മുരളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പാലക്കാട് മണ്ഡലം സിപിഎം നിലനിര്‍ത്തി.
യുവതയുടെ പോരാട്ടമെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി സതീശന് പാച്ചേനിയെ 1820 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാജേഷ് വിജയം എത്തിപ്പിടിച്ചത്.
സിപിഎം വിമതന് എംആര്‍ മുരളി, ബിജെപിയുടെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥി സികെ പദ്മനാഭന് എന്നിവരെയും പിന്നിലാക്കിയാണ് രാജേഷ് മണ്ഡലം കാത്തത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഏതാണ്ട് മുക്കാല്‍ ഭാഗം കഴിയുന്നത് വരെയും സതീശന് പാച്ചേനി മുന്നിട്ട് നിന്നതോടെ കോണ്‍ഗ്രസ് ക്യാന്പുകള്‍ വിജയം മണത്തിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി രാജേഷ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിയമസഭാ മണ്ഡലമായ മലന്പുഴ ഉള്‍പ്പെടുന്ന പാലക്കാട് മണ്ഡലത്തിലെ കഷ്ടിച്ചു രക്ഷപ്പെടല്‍ സിപിഎം രാഷ്ട്രീയത്തില്‍ എങ്ങനെ പ്രതിഫലിയ്ക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications