പ്രഭാകരന്റെ മൃതദേഹം സംസ്കരിച്ചുവെന്ന് സൈന്യത്തല
കൊളംബോ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം സംസ്കരിച്ചതായി ശ്രീലങ്കയിലെ സൈന്യത്തലവന്‍ ശരത് ഫൊന്‍സേക അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് നന്ദിക്കടല്ത്തീരത്ത് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം സമീപത്ത് തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ചിതാഭസ്മം ഇന്ത്യന്‍ മഹാസമുദ്രത്തിലൊഴുക്കി- ഫൊന്‍സേക ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സണ്‍ഡേ റിവിയ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അഭിമുഖം ഞായറാഴ്ച പ്രസിദ്ധീകരിക്കും.
പ്രഭാകരന് കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ തങ്ങള്‍ വിജയം ഉരപ്പിച്ചിരുന്നുവെന്നും പ്രഭാകരന്റെ മരണവാര്‍ത്ത ആഹ്ലാദം വര്‍ധിപ്പിച്ചുവെന്നും സൈനികത്തലവന് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇതിനിടെ പ്രഭാകരന് മരിച്ചിട്ടില്ലെന്നും ഉചിതമായ സമയത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും എല്‍ടിടിഇ അനുകൂല വെബ്സൈറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications