ഗുരുദ്വാരയില്‍ വെടിവെപ്പ്; പഞ്ചാബില്‍ സംഘര്‍ഷം
വിയന്ന/ജലന്ധര്‍: ഓസ്ട്രിയയിലെ വിയന്നയില്‍ ഗുരുദ്വാരയിലുണ്ടായ വെടിവെപ്പില്‍ സിഖ് പുരോഹിതന് ശാന്ത് രാമാനന്ദ് (56) മരിച്ചതിനെ തുടര്‍ന്ന് പഞ്ചാബില്‍ സംഘര്‍ഷം.
പ്രതിഷേധക്കാര്‍ പഞ്ചാബ് ദേശീയപാത ഉപരോധിച്ചു. ഒട്ടേറെ വാഹനങ്ങള്‍ക്കും കടകള്‍ക്കും തീവെച്ചു. ജലഝറിലെ കാന്റ് റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിന്‍ അക്രമികള്‍ തീവെച്ചു. ജലന്ധറില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടാളത്തിന്റെ സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
വിയന്നയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ആരാധന നടത്തുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.
വെടിവെപ്പില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേരുടെ നില ഗുരുതരമാണ്. ശ്രീ ഗുരു രവിദാസ് എന്നയാള്‍ മതപ്രഭാഷണം നടത്തിയതിന് പിന്നാലെയായിരുന്നു വെടിവെപ്പെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തോക്കും വാളും ഉപയോഗിച്ച് ഒരു സംഘം രവിദാസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് ശാന്ത് രാമാനനന്ദിന് വെടിയേറ്റത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications