പഞ്ചാബ് കലാപം സ്ഥിതി നിയന്ത്രണാധീനം
ജലന്തര്‍: സിഖ് ആത്മീയ നേതാവ് വിയന്നയില്‍ വെടിയേറ്റ് മരിച്ചതിന് തുടര്‍ന്ന് കലാപമുണ്ടായ പഞ്ചാബ് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ അയവ് വരുത്തി.
പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ ലുധിയാന, ജലന്തര്‍, ഭഗ്വാര, ഹോഷിയാര്‍പുര്‍ എന്നീ നഗരങ്ങളിലാണ് തിങ്കളാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി ലുധിയാനയില്‍ നാല് മണിക്കൂറും ജലന്ധറില്‍ രണ്ട് മണിക്കൂറും കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചിരിയ്ക്കുന്നത്.
കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആയിരത്തോളം സൈനികരെയും 1400 അര്‍ദ്ധ സൈനികരെയും പഞ്ചാബിലേക്ക് കേന്ദ്രം അയച്ചിരുന്നു.
അതിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും സംഘര്‍ഷസ്ഥിതി നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ജലന്ധറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചൊവ്വാഴ്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കലാപത്തില്‍ മരണമടഞ്ഞവരുടെ എണ്ണം മൂന്നായി.
കലാത്തെ തുടര്‍ന്ന് റദ്ദ് ചെയ്ത തീവണ്ടി സര്‍വ്വീസുകള്‍ ഇനിയും പൂര്‍ണ്ണമായി പുന:സ്ഥാപിച്ചിട്ടില്ല. റോഡിലെ തടസങ്ങള്‍ സൈന്യവും പോലീസും ചേര്‍ന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും റോഡ് ഗതാഗതവും സാധാരണ നിലയിലായിട്ടില്ല.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications