വിഎസിനെതിരെ അവലോകന റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചുകൊണ്ടുള്ള അവലോകന റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് റിപ്പോര്ട്ടിന്മേല് സംസാരിച്ചശേഷം അവലോകന റിപ്പോര്‍ട്ട് അംഗീകരിക്കുന്ന പ്രമേയം പാസാക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ തോല്ക്കാന് മുഖ്യ കാരണം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയ്ക്കെതിരായ നിലപാടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് സൂചന.
സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകളെ വിഎസ് പരസ്യമായി എതിര്‍ത്തത് തോല്‍വിയ്ക്ക് കാരണമായി. ലാവലിന്‍ കേസുകളില്‍ പാര്‍ട്ടിയെടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു വിഎസിന്റെ നിലപാട്.
ജനതാദളന്റെ പിണക്കവും മുന്നണിയുടെ വിജയത്തെ ബാധിച്ചു. ജനതാദള്‍ മുന്നണിയില്‍ത്തന്നെ തുടരണം. പിഡിപി ബന്ധം പരാജയകാരണമായി.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കണം- എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇതേവരെ പ്രതികരിച്ചിട്ടില്ല.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications