ലാവലിന്‍: അനുമതി പത്രത്തിന്റെ കോപ്പി ലഭിച്ചു
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുന്‍വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറിയുമായി പിണറായി വിജയനെതിരെ ഗവര്‍ണര്‍ നല്കിയ പ്രോസിക്യൂഷന് അനുമതിയുടെ കോപ്പി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ലഭിച്ചു.
മാധ്യമസ്ഥാപനങ്ങള്ക്കുള്പ്പെടെ അനുമതിയുടെ കോപ്പി ലഭിച്ചിട്ടും സര്‍ക്കാറിന് രാജ്ഭവനില്‍ നിന്നും ഓദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു ഗവര്‍ണര്‍ നിയമലംഘനം നടത്തിയെന്ന് ചൊവ്വാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
വാര്‍ത്താസമ്മേളനം അവസാനിച്ച് അല്പസമയത്തിനുള്ളില്ത്തന്നെ രാജ്ഭവനില്‍ നിന്നും സിബിഐയ്ക്ക് നല്കിയ അനുമതി പത്രത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു.
അനുമതി പത്രത്തിന്റെ പകര്‍പ്പ് കിട്ടിക്കഴിഞ്ഞ നിലയ്ക്ക് ഇനി സര്‍ക്കാറിന് വേണമെങ്കില്‍ ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാം. മന്ത്രിസഭ നിര്‍ദ്ദേശം തള്ളിയെന്ന് ഗവര്‍ണര്‍ക്കെതിരെ വാദവും ഉന്നയിക്കാം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications