ആണവ ശാസ്ത്രജ്ഞനെ കണ്ടെത്താനായില്ല
ദില്ലി: നാല് ദിവസം മുമ്പ് കാണാതായ ആണവ ശാസ്ത്രജ്ഞന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഉത്തര കര്‍ണാടകയിലെ കൈഗ ആണവ നിലയത്തിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് മഹാലിംഗ(47)ത്തെ ഈ മാസം എട്ടാം തീയതി മുതല്ക്കാണ് കാണാതായത്.
എട്ടിന് രാവിലെ സാധാരണ പോലെ പ്രഭാത സവാരിക്കു പോയ ശേഷമാണ് മഹാലിംഗത്തെ കാണാതായതെന്ന് ഉത്തര കന്നഡ ജില്ലാ എസ്പി രാമന് ഗുപ്ത പറഞ്ഞു. വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് ഭാര്യ സുന്ദരി നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസും സിഐഎസ്എഫുമടക്കമുള്ള 40 അംഗ സംഘം തിരച്ചില്‍ ആരംഭിച്ചത്.
കൈഗ ആണവ നിലയത്തിലെ സിമുലേറ്റര്‍ ട്രെയിനിങ് വിഭാഗത്തിന്റെ ചുമതല വഹിയ്ക്കുന്ന ഇദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ശാസ്ത്രജ്ഞന്റെ കുടുംബാഗംങ്ങളുടെ നിലപാട്.
അതേ സമയം അദ്ദേഹത്തിന്റെ ക്വാര്ട്ടേഴ്സിനടത്തുള്ള ആയിരം ഏക്കര്‍ നിബിഡ വനത്തിലും തൊട്ടടുത്തുള്ള കാളി നദിയിലും തിരച്ചില്‍ നടത്തുന്നത് വിഷമകരമാണെന്ന് പോലീസ് പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications