അഹൂജ ജൂലൈ 16 വരെ കസ്റ്റഡിയില്‍
മുംബൈ: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷൈനി അഹൂജയുടെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി. അഹൂജ ജൂലൈ 16 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു.
സെഷന്‍സ് കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് അഹൂജയുടെ അഭിഭാഷകന് അറിയിച്ചു.
വീട്ടില്‍ ജോലിക്കു നിന്നിരുന്ന പെണ്‍കു്ടടിയെ ഭാര്യയും മകനും വീട്ടിലില്ലാത്തപ്പോള്‍ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ജൂണ്‍ 14നാണ് അഹൂജയെ പൊലീസ് അറസ്റ്റു ചെയ്തത്. ഡിഎന്‍എ ഉള്‍പ്പെടെയുള്ള വൈദ്യപരിശോധനകളില്‍ അഹൂജ പെണ്കുട്ടിയെപീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു. സംഭവം നടന്ന സമയത്ത് മദ്യത്തിനോ മറ്റു ലഹരിമരുന്നുകള്ക്കോ ആഹൂജ അടിമയായിരുന്നില്ലെന്നു വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് അഹൂജയുടെ വാദം. മെഡിക്കല്‍, ഫോറന്‍സിക് പരിശോധനകള്‍ മാനഭംഗം നടന്നുവെന്ന ആരോപണത്തെ ശരിവയ്ക്കുകയാണ് ചെയ്തതെന്ന പ്രോസിക്യൂഷന് വാദം സ്വകരിച്ചുകൊണ്ടാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications