പിതാവിന്റെ കാമുകനെ മകന് കൊന്നു
കാണ്‍പൂര്‍: പിതാവുമായി സ്വവര്‍ഗ്ഗരതി പുലര്‍ത്തിയ ആളെ മകന് കൊലപ്പെടുത്തി. പിന്നീട് മകനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നൗബസ്ത പോലീസ് സ്റ്റേഷന് പരിധിയിലുള്ള പശുപതി നഗറില്‍ ഞായറാഴ്ചയാണ് സംഭവം.
ഡോക്ടര്‍ കൃഷ്ണകുമാറിന്റെ മകന് രാജു ദ്വിവേദിയാണ് അലഹബാദ് ചീഫ് മെഡിക്കല്‍ ഓഫീസറായ കൃഷ്ണദേവ രാജ ശ്രീവാസ്തവ(38)യെ കൊലപ്പെടുത്തിയത്.
പിതാവ് കൃഷ്ണകുമാറിന്റെയും ശ്രീവാസ്തവയുടെയും സ്വവര്ഗ്ഗപ്രേമത്തില് അസ്വസ്ഥനായിരുന്ന രാജു, ശ്രീവാസ്തവയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാജു ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച രാത്രി തലയില്‍ മുറിവേറ്റ നിലയില്‍ മദ്യപിച്ച് വീട്ടിലെത്തിയ രാജു ആരോടും സംസാരിയ്ക്കാതെ സ്വന്തം മുറിയിലേക്ക് പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുറിയിലെത്തിയ അമ്മ ലക്ഷ്മിയാണ് രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications