മാനഭംഗം: യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
യവാത്മല്(മഹാരാഷ്ട്ര): മുപ്പതുവയസ്സുള്ള ദളിത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഇതില്‍ മനംനൊന്ത യുവതി തീകൊളുത്തി. ഇവരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നവോദയ വിദ്യാലയത്തിന്റെ ഹോസ്റ്റലില്‍ അടുക്കളപ്പണിയ്ക്കു നില്ക്കുന്ന യുവതിയാണ് മാനഭംഗത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചത്്.
ഹോസ്റ്റലിലെ ജീവനക്കാരാണ് തിങ്കളാഴ്ച ഇവരെ മാനഭംഗത്തിനിരയാക്കിയത്. സംഭവത്തിലെ പ്രധാന പ്രതിയായ പാചകക്കാരന് അജിത് കുമാറിനെ ബുധനാഴ്ച പൊലീസ് അറസ്റ്റുചെയ്തു.
ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അജിത് കുമാറിനെ അറസ്റ്റുചെയ്തത്. യവത്മാലിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്തന്. ഇവരുടെ ശരീരത്തില്‍ 95 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവതിയുടെ മൊഴി പ്രകാരം അജിത്തിനെക്കൂടാതെ മറ്റ് മൂന്നുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെല്ലാം നവോദയ ഹോസ്റ്റലിലെ ജീവനക്കാരാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications