ജാക്സന്റെ മക്കളുടെ സംരക്ഷണം അമ്മക്ക്
ലോസ് ആഞ്ചല്‍സ്: അന്തരിച്ച പോപ് താരം മൈക്കല്‍ ജാക്സന്റെ മൂന്ന് മക്കളുടെ സംരക്ഷണ ചുമതല പൂര്‍ണമായും അദ്ദേഹത്തിന്റെ മാതാവിന് നല്കി കോടതി ഉത്തരവിട്ടു. 2002ല്‍ തയ്യാറാക്കിയ ജാക്സന്റെ വില്പ്പത്രപ്രകാരമാണ് കോടതി വിധി.
പ്രിന്‍സ് മൈക്കല്‍ (12), പാരിസ് (11), പ്രിന്‍സ് മൈക്കല്‍ രണ്ടാമന് (7) എന്നിവരുടെ ചുമതലയാണ് ജാക്സന്റെ അമ്മ കാതറിന്(79) ലഭിച്ചിരിയ്ക്കുന്നത്. ജാക്സന്റെ മുന്‍ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ ഡെബ്ബി റോവുമായി ഇക്കാര്യത്തില്‍ നേരത്തെ കരാറുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
ജാക്സന്റെ എസ്റ്റേറ്റില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നൊരു തുക പ്രതിമാസ അലവന്‍സായി കാതറിന് നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം എത്ര തുകയാണ് അലവന്‍സായി നല്‍കുന്നതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ജാക്സന്റെ മൂന്ന് മക്കള്‍ക്കും അലവന്‍സ് അനുവദിച്ചിട്ടുണ്ട്. എസ്റ്റേറ്റിന് അമ്പത് കോടി ഡോളറിന്റെ മൂല്യമുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications