ലാവലിന്‍: പിണറായി സമന്‍സ് കൈപ്പറ്റി
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സ് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന് കൈമാറി.
സിപിഎം ആസ്ഥാനമായ എകെജി സെന്ററിലെത്തിയാണ് കോടതി ഉദ്യോഗസ്ഥര്‍ സമന്‍സ് നല്‍കിയത്. സമന്‍സ് പിണറായി വിജയന് ഒപ്പിട്ടു വാങ്ങി. സെപ്തംബര്‍ 24ന് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
സിബിഐ പ്രത്യേക കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ വൈദ്യുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും ലാവലിന്‍ കമ്പനി അധികൃതരും പ്രതികളാണ്. കേസില്‍ ആകെയുള്ള പത്തു പ്രതികളില്‍ ഒന്‍പതാം പ്രതിയാണ് പിണറായി വിജയന്. വിചാരണയ്ക്ക് മുന്നോടിയായിട്ടാണ് സിബിഐ കോടതി സമന്‍സ് അയച്ചിരിയ്ക്കുന്നത്.
സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയെ അവഗണിച്ച് തന്നെ വിചാരണ ചെയ്യുന്നതിന് അനുമതി നല്കിയ ഗവര്‍ണ്ണര്‍ ആര്‍എസ് ഗവായിയുടെ നടപടിക്കെതിരെ സിബിഐയും സംസ്ഥാന സര്‍ക്കാരുമാണ് കേസിലെ എതിര്‍കക്ഷികളാക്കി പിണറായി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 31ന് അവസാനം പരിഗണിയക്കാനിരിയ്ക്കേയാണ് സമന്‍സ് കൈമാറിയിരിയ്ക്കുന്നത്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications