മാറാട് തീവെപ്പ്: പ്രതികള്‍ക്ക് തടവും പിഴയും
കോഴിക്കോട്: മാറാട് ഒന്നാം കലാപത്തോടനുബന്ധിച്ചുണ്ടായ തീവെപ്പു കേസില്‍ കുറ്റക്കാരെന്ന് കണ്ടെടെത്തിയ അഞ്ച് പ്രതികള്‍ക്കും മൂന്ന് വര്‍ഷം കഠിന തടവും 18000 രൂപ പിഴയും വിധിച്ചു. മാറാട് പ്രത്യേക കോടതി ജഡ്ജി കെപി പ്രസന്നകുമാരിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു.
2002 ജനവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാറാട് സീമാമൂന്റകത്ത് കദീജയുടെ വീടാക്രമിച്ച പ്രതികള്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയും തീവെക്കുകയും ചെയെ്തന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
മാറാട് തെക്കേത്തൊടി വീട്ടില്‍ മുരുകേശന് (35), ചെറുപുരക്കല്‍ സുഗുണന് (51), ചെറുപുരക്കല്‍ വിനോദ് (25), ചോയിച്ചന്റകത്ത് ശേഖരന് (58), ചോയിച്ചന്റകത്ത് സന്തോഷ് (30) എന്നിവരാണ് കേസിലെ പ്രതികള്‍.
മാറാട് ഒന്നാം കലാപത്തോടനുബന്ധിച്ച് നടന്ന 61 തീവെപ്പുകേസുകളില് വിധിപറയുന്ന ആറാമത്തെ കേസാണിത്. നാലു കേസുകളില്‍ പ്രതികളെ ശിക്ഷിച്ചു. ഒരു കേസില്‍ പ്രതികളെ വെറുതെവിട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications