പോള്‍ വധം: 5 പേര് കൂടി അറസ്റ്റില്‍
ആലപ്പുഴ: പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ ഫൈസല്‍, സബീര്‍, മസൂദ്, ഫറൂഖ്, റിയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പൊലീസ് ശനിയാഴ്ച തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നതായാണ് സൂചന.
പോള്‍ വധക്കേസില്‍ പിടിയിലായ ഗുണ്ടാ സംഘത്തിന്റെ വാഹനങ്ങള്‍ ഓടിച്ചിരുന്നത് ഫൈസലും സബീറുമാണെന്ന് പൊലീസ് കരുതുന്നത്. പോളിന്റെ കൊലപാതകത്തിനു ശേഷം ഗുണ്ടാസംഘം മണ്ണഞ്ചേരിയിലേക്കു പോയിരുന്നു. സംഘത്തിന് ആയുധം ഒളിപ്പിക്കുന്നതിനും മറ്റും സൗകര്യം നല്‍കിയതിനാണ് മറ്റു മൂന്നു പേരെ അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലുള്ള ഗുണ്ടാംസംഘത്തില് നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.
കസ്റ്റഡിയിലുള്ള അഞ്ച് പേരെയും ഞായറാഴ്ച വൈകിട്ടോടെ രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ഇവരെ ചങ്ങനാശ്ശേരിയിലുള്ള മജിസ്ട്രേറ്റിന്റെ വസതിയിലായിരിയ്ക്കും ഹാജരാക്കുക. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications