ഓംപ്രകാശിനും രാജേഷിനും നാര്‍കോ പരിശോധനവേണമെന്ന്

കേസില്‍ ഇവര്‍ നല്‍കിയിരിക്കുന്ന മൊഴികള്‍ വിശ്വാസയോഗ്യമല്ലാത്തതിനാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെടുന്ന അപേക്ഷ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനൂപ് കെ ജോണ്‍ ബുധനാഴ്ച രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ഓംപ്രകാശിനും രാജേഷിനും ക്രിമിനല്‍ പശ്ചാത്തലമുണ്ട്, അതിനാല്‍ ഇരുവരും നല്കിയ മൊഴികള്‍ ശരിയാണോയെന്ന് അറിയേണ്ടതുണ്ട്. ഇത് ശസ്ത്രീയപരിശോധനയിലൂടെ മാത്രമേ സാധ്യമാവുകയുള്ളു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഇതിന്മേല് കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. ഓംപ്രകാശിനെയും രാജേഷിനെയും സംരക്ഷിക്കാന്‍ ഭരണതലത്തിലും പൊലീസിനുള്ളിലും ശ്രമം നടക്കുന്നുണ്ടന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പൊലീസിന്റെ ഈ നടപടി.
ഇതിനിടെ ചൊവ്വാഴ്ച പിടിയിലായ അബി, സുള്‍ഫി എന്നിവരെ കോടതി 26ാം തിയതിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ഹര്‍ജിയും 12ാം പ്രതി കാരിസതീഷ് ഉള്‍പ്പെടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications