ഇന്തോനേഷ്യ വിറക്കുന്നു: മരണം 464

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സുമാത്ര ദ്വീപില്‍ ബുധനാഴ്ച ഭൂചലനമുണ്ടായതിനു സമീപപ്രദേശത്തു തന്നെയാണ് തുടര്‍ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ അറിവായിട്ടില്ല.
ലോകത്തെ സംബന്ധിച്ച സംബന്ധിച്ചിടത്തോളം ബുധനാഴ്ച ദുരന്തങ്ങളുടെ ദിനമായിരുന്നു. ഫിലീപ്പിന്‍സ്, വിയറ്റ്നാം, സമോവ എന്നിവടങ്ങളിലെ ചുഴലിക്കാറ്റിനും സുനാമിയ്ക്കും ശേഷം ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ 200 ഓളം പേര് മരിച്ചിരുന്നു.
പടിഞ്ഞാറന്‍ സുമാത്രയിലെ പഡാങിലാണ് കമ്പമാപിനിയില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ 6.2 രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് എന്നീ വ്യത്യസ്ത പ്രകൃതി ദുരന്തങ്ങളില്‍ ബുധാനാഴ്ച മാത്രം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 600 കവിഞ്ഞിട്ടുണ്ട്. തെക്കനേഷ്യന്‍ രാജ്യങ്ങളെ പിടിച്ചുലച്ച കെറ്റ്സാന ചുഴലിക്കാറ്റില്‍ മാത്രം 312 പേരാണ് കൊല്ലപ്പെട്ടത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications