ഇന്തോനേഷ്യ വിറക്കുന്നു: മരണം 464

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സുമാത്ര ദ്വീപില്‍ ബുധനാഴ്ച ഭൂചലനമുണ്ടായതിനു സമീപപ്രദേശത്തു തന്നെയാണ് തുടര്‍ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ അറിവായിട്ടില്ല.
ലോകത്തെ സംബന്ധിച്ച സംബന്ധിച്ചിടത്തോളം ബുധനാഴ്ച ദുരന്തങ്ങളുടെ ദിനമായിരുന്നു. ഫിലീപ്പിന്‍സ്, വിയറ്റ്നാം, സമോവ എന്നിവടങ്ങളിലെ ചുഴലിക്കാറ്റിനും സുനാമിയ്ക്കും ശേഷം ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ 200 ഓളം പേര് മരിച്ചിരുന്നു.
പടിഞ്ഞാറന്‍ സുമാത്രയിലെ പഡാങിലാണ് കമ്പമാപിനിയില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ 6.2 രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് എന്നീ വ്യത്യസ്ത പ്രകൃതി ദുരന്തങ്ങളില്‍ ബുധാനാഴ്ച മാത്രം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 600 കവിഞ്ഞിട്ടുണ്ട്. തെക്കനേഷ്യന്‍ രാജ്യങ്ങളെ പിടിച്ചുലച്ച കെറ്റ്സാന ചുഴലിക്കാറ്റില്‍ മാത്രം 312 പേരാണ് കൊല്ലപ്പെട്ടത്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications