പരമ്പര കൊല: ഗോവ ഭീതിയില്‍
പനാജി: ഗോവയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 10 ജഡങ്ങള്‍ കണ്ടെത്തിയ സംഭവങ്ങളില്‍ അന്വേഷണത്തിന് ഗോവ ഗവണ്മെന്റ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഏഴ് സ്ത്രീകളും ഒരു ഏഴുവയസ്സുള്ള ബാലനും നാല് വയസ്സുകാരി പെണ്‍കുട്ടിയും ഉള്‍പ്പെടെ പത്ത് പേരുടെ ജഡങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടെടുത്തത് ഗോവയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഒരു അമ്പതു വയസ്സുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ ഏഴും നാലും വയസ്സുള്ള കുട്ടികളുടെ ജഡങ്ങള്‍ കണ്ടെത്തിയ പനാജിയിലെ ബീച്ചില്‍ നിന്ന് തന്നെയാണ് അമ്പതുകാരന്റെയും മുപ്പത്തിയഞ്ചുകാരിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച സ്ത്രീകളില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം 25നും 28നും ഇടയ്ക്ക് പ്രായമുള്ളവരാണ്.
മൃതദേഹങ്ങള്‍ കിടന്ന രീതിയിലുള്ള സാദൃശ്യങ്ങള്‍ കാണുന്നതിനാല്‍ ഒരാള്‍ തന്നെയാണ് കൊലപാതകങ്ങള്‍ ഉത്തരവാദിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ 16 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ മഹാനന്ദ് നായിക് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications