സുരേഷ് കുമാറിന്റെ നിയമനം; കോടതി ഇടപെടുന്നു

വിശദീകരണം രേഖാമൂലം നല്‍കാനാണ് നിര്‍ദ്ദേശം. സുരേഷ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് കുര്യന് ജോസഫാണ് സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിനു ശേഷം തന്നെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി അഗീകാരം നല്‍കിയിട്ടും നിയമനം നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കാണിച്ചാണ് സുരേഷ്കുമാര്‍ കോടതിയെ സമീപിച്ചത്.
പദവിക്ക് ചേരാത്ത തരത്തില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറായിരുന്ന സുരേഷ് കുമാറിന് സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. ഡിസംബര്‍ 11 ന് സസ്പെന്റ് ചെയ്ത സുരേഷ് കുമാറിനെ ആറ് മാസം തികയുന്നതിന് ഏതാനും ദിവസം മാത്രമുള്ളപ്പോഴാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരികെയെടുത്തത്.
ഐഎഎസ് ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്തരുതെന്ന് വ്യവസ്ഥ നിലവിലുള്ളതിനാലായിരുന്നു സര്‍ക്കാരിന്റെ നടപടി.
എന്നാല്‍ സര്‍വ്വീസില്‍ തിരികെയെടുത്ത സുരേഷ് കുമാറിനെ ഇതുവരെ എവിടെയും നിയമിച്ചിട്ടില്ല.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications