പടക്കക്കടയ്ക്ക് തീപിടിച്ച് 35 മരണം
തിരുവള്ളൂര്‍: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പള്ളിപ്പട്ടില് പടക്കശാലയുടെ ഗോഡൗണിന് തീപിടിച്ച് 35 പേര് പേര് മരിച്ചു.
പള്ളിപ്പട്ട് സോളിങ്കര് റോഡിലെ സ്വകാര്യ വ്യക്തിയുടെ ധാന്യമില്ലില്‍ ദീപാവലി പ്രമാണിച്ച് ശേഖരിച്ചുവച്ച പടക്കങ്ങള്‍ക്കാണ് തീപിടിച്ചത്. ഒട്ടേറെ പേരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.
പത്തു പേര് സംഭവ സ്ഥലത്തും അതീവ ഗുരുതരമായി പൊള്ളലേറ്റ 20 പേര് തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണു മരിച്ചത്. പടക്കം വാങ്ങാനെത്തിയവരുള്പ്പെടെ അപകടത്തില്‍പ്പെട്ടു. വന്‍ ശബ്ദത്തോടെ കട പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കടയുടെ ഭാഗങ്ങള്‍ അര കിലോമീറ്റര്‍ ദൂരത്തോളം തെറിച്ചു വീണു.
പൊലീസും ഫയര്‍ഫോഴ്സും ഉടന്‍ തന്നെ എത്തിയെങ്കിലും തീ ശമിക്കാതിരുന്നതിനാല്‍ രാത്രി വൈകിയും സംഭവസ്ഥലത്തേക്ക് അടുക്കാനാകാതിരുന്നതു രക്ഷാപ്രവര്‍ത്തനം വൈകിച്ചു.
തിരുവള്ളൂര്‍ ജില്ലാ എസ്. പി. സാരംഗന്‍, തിരുത്തണി ഡി. എസ്. പി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications