മുരളീധരനെ കാണുമെന്ന് മൊഹ്സിന

കെ.മുരളീധരന് കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചതായി മൊഹ്സിന അറിയിച്ചു. ദില്ലിയിലെത്തുന്പോള് മുരളീധരനെ കാണാമെന്നു മൊഹ്സിന സമ്മതിച്ചു.
കെ.കരണാകരന്റെ അസുഖ വിവരമറിയാന്‍ ഫോണ്‍ ചെയ്തതായിരുന്നു മൊഹ്സിന. മുരളീധരനോടു സംസാരിക്കണമെന്നു കരുണാകരന് അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് മുരളീധരനോട് സംസാരിച്ചപ്പോഴാണ് കാണണമെന്ന ആവശ്യം മുരളീധരന് മുന്നോട്ടു വച്ചത്.
ദില്ലിയില്‍ വച്ചു കാണാമെന്നു സമ്മതിച്ചതായി മൊഹ്സിന അറിയിച്ചു. കോണ്‍ഗ്രസില്‍ ചേരണമെന്ന മുരളീധരന്റെ ആഗ്രഹം കെപിസിസി തള്ളിയിരുന്നു.
മുരളീധരന് വേണ്ടി സംസാരിച്ച കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് മുരളിയെ തിരികെയെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മുല്ലപ്പള്ളിയുടെ അഭിപ്രായവും കെപിസിസി തള്ളകയായിരുന്നു.
മുരളീധരന്റെ കാര്യം കെപിസിസി തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ഇതുവരെയുള്ള നിലപാട്. മൊഹ്സിന കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതോടെ മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിനായി ആദ്യപടി തുറന്നുകിട്ടിയിരിക്കുകയാണ്.
-
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications