പാല്‍പ്പൊടി ദുരന്തം: 2 പേര്‍ക്ക് വധശിക്ഷ

2008 ആഗസ്റ്റിലാണ് ലോകത്തിന് മുന്നില്‍ ചൈനയുടെ സത്പേരിന് കളങ്കം വരുത്തിയ പാല്‍പ്പൊടി ദുരന്തം നടന്നത്. സാന്‍ലു കമ്പനി വിറ്റ പാല്‍പ്പൊടിയില്‍ പ്ളാസ്റ്റിക്കും, വളങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെലാമിന്‍ ചേര്‍ത്തതാണ് ദുരന്തത്തിനിടയാക്കിയത്.
കമ്പനിയിലെ 21 എക്സിക്യൂട്ടീവുകളെയും ഇടനിലക്കാരെയും ശിക്ഷിച്ചിരുന്നു. അപകടകരമായ വിധത്തില്‍ പൊതുജന സുരക്ഷയ്ക്ക് ഭംഗം വരുത്തിയെന്ന കേസ് ചുമത്തിയാണ് ഷാങ് യൂജിനെ വധശിക്ഷയ്ക്ക് വിധിച്ചത്. വിഷം കലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ ഉത്പാദിപ്പിച്ചതിനും വിറ്റഴിച്ചതിനും ജെന്‍ ജിന്‍പിങിന് വധശിക്ഷ ലഭിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ സാന്‍ലു കമ്പനി മുന്‍ ജനറല്‍ മാനേജര്‍ ടിയാന് വെന്ഹുവെയ്ക്ക് ജീവപര്യന്തം തടവാണ് ലഭിച്ചത്.
More From
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications