സാര്ദാരിയെ വിളിച്ച പ്രണബ് പാക് ജയിലില്‍

പ്രണബ് മുഖര്‍ജിയുടെ പേര് പറഞ്ഞ് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ഫോണ്‍ ചെയ്തത് താനാണെന്ന് പാകിസ്താനിലെ ഹൈദരാബാദില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ഒമര്ഷേക്കാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
മുംബൈ ആക്രമണം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഷേക്ക് സര്‍ദാരിയെ വിളിച്ചത്.
ഇന്ത്യയില്‍നിന്നും അക്രമണം ഉണ്ടാകും എന്ന് പാകിസ്താനെ തെറ്റിദ്ധരിപ്പിക്കാന്‍ പോന്നതായിരുന്നു ഈ ഫോണ്‍ സംഭാഷണം. ഇന്ത്യയുടെ സംയമനത്തോടെയുള്ള ഇടപെടലാണ് ഒരു യുദ്ധം ഒഴിവാക്കിയത്.
ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത സിംകാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ പാക് പ്രസിഡന്റിനെ വിളിച്ചത്. സര്ദാരിയെന്ന വ്യാജേനെ പ്രണബ് മുഖര്‍ജിയെയും ഇയാള്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
അമേരിക്കന്‍ പത്രപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഒമര്‍ ഷേക്ക്. അറസ്റ്റിലാകുമ്പോള്‍ ഇയാളില്‍ നിന്നും 12 സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications